നവകേരള മാർച്ച് സമ്പൂർണ്ണ പരാചയമായിരുന്നു എന്ന് യോഗം വിലയിരുത്തി. അതേപോലെ മുഖ്യമന്ത്രിക്കെതിരെ ജില്ലാതല യോഗങ്ങളിൽ നിന്നും വന്ന വിമർശനങ്ങൾ അതിതീവൃത വന്നില്ലെന്നും ശ്രെദ്ധേയമായ കാര്യമാണ്, സി പി ഐ എം സംസ്ഥാന കൗൺസിൽ ഇന്നും തുടരും. ഇടത് മുന്നണി കൺവീനർ സംസ്ഥാനത്ത് തുടരാൻ ഇ പി ജയരാജൻ അനുയോജ്യനല്ല എന്നും വിമർശനം ഉണ്ടായിരുന്നു.
അതുപോലെ ഇ പി യെ മാറ്റണമെന്ന് ആവശ്യപ്പെടാത്തത് സി പി ഐ യുടെ കഴിവുകേടാണെന്നും വിമർശനം ഉണ്ടായി. ഈ നവകേരള മാർച്ച് സമ്പൂർണ്ണ പരാചയമായിരുന്നു എന്നും ഈ യോഗം വിലയിരുത്തി. മുന്നണി നേതൃത്വത്തിന്‍റെ പ്രവർത്തന പരാജയം മുതൽ സർക്കാരിന്റെ കൂട്ടുത്തരവാദിത്തം ഇല്ലായ്മയിൽ വരെ കടുത്ത വിമർശനങ്ങളാണ് ഇന്നലെ ഉയർന്നത്.
